നാട്ടുകൂട്ടങ്ങളില്‍ കേള്‍ക്കുന്ന തമാശകള്‍ക്ക്‌, നുണക്കഥകള്‍ക്ക്‌ പിന്നില്‍ അറിപ്പെടാതെ പോകുന്ന സഞ്‌ജയന്‍മാരുടെ സര്‍ഗാത്മകതയുണ്ട്‌. ചിരിപ്പിച്ച്‌ കണ്ണീര്‍ തൂവിപ്പിക്കും ചിലത്‌...അപ്രതീക്ഷിതമായി ഓര്‍മ്മയില്‍ വന്ന്‌ വീണ്‌ പരിസരം മറന്ന്‌ ചിരിപ്പിച്ചു കളയും..സാഹചര്യത്തിന്റെ യാതൊരു ഔപചാരികതകള്‍ക്കും നിന്നുകൊടുക്കാതെ പിറക്കണമെന്ന്‌ ഉറച്ചാല്‍ തമാശ പിറന്നോളും...അകമ്പടിക്ക്‌ നല്ല നെഞ്ചുതുറന്ന ചിരിയും.............

Monday, April 11, 2011

പെരുന്നാള് വിളി


പെരുന്നാളായിററ് ഞമ്മള്യൊന്നും വിളിക്ക്ന്നില്ലേ കദീശ്ത്താ.....
ഇടവഴിയിലൂടെ പോകുന്ന ഗണേശന്‍  മതിലിനുമേലത്തെ പറമ്പില്‍ 
ആടു മേക്കുന്ന കദീശത്തായോട് ലോഗ്യം പറഞ്ഞു.
അയ്യടാ കയിഞ്ഞ സ്വയന്ത്യ്ര ദെനത്തിന് ഞി ഞമ്മള ക്ഷണിച്ചീല്ലാലോ... 
അന്ന ഞമ്മളും ബിളിക്കുല^
കദീശത്താന്റെ മറുപടി വന്നു.

No comments:

Post a Comment