പെരുന്നാളായിററ് ഞമ്മള്യൊന്നും വിളിക്ക്ന്നില്ലേ കദീശ്ത്താ.....
ഇടവഴിയിലൂടെ പോകുന്ന ഗണേശന്‍ മതിലിനുമേലത്തെ പറമ്പില്‍
ആടു മേക്കുന്ന കദീശത്തായോട് ലോഗ്യം പറഞ്ഞു.
അയ്യടാ കയിഞ്ഞ സ്വയന്ത്യ്ര ദെനത്തിന് ഞി ഞമ്മള ക്ഷണിച്ചീല്ലാലോ...
അയ്യടാ കയിഞ്ഞ സ്വയന്ത്യ്ര ദെനത്തിന് ഞി ഞമ്മള ക്ഷണിച്ചീല്ലാലോ...
അന്ന ഞമ്മളും ബിളിക്കുല^
കദീശത്താന്റെ മറുപടി വന്നു.
No comments:
Post a Comment